ചെർക്കന്റെ വിളി കേട്ടതും ലങ്ങേര് “ശങ്കരാടിയുടെ മുഖവും മാമാട്ടിക്കുട്ടി യമ്മയുടെ തലയുമായി കണ്ണും തിരുമ്മി ഇറങ്ങി വന്ന്
അടുത്തുള്ളൊരു കൊച്ചിന്റെ കല്യാണമാര്ന്നു.. എന്റങ്ങേർക്ക് പനിയായതു അതിയാൻ വന്നില്ല.. മുഹൂർത്തം പതിനൊന്നരയ്ക്ക്.. പതിനൊന്നു മണി കഴിഞ്ഞ് സ്വീകരണ സ്ഥലത്തേയ്ക്ക് ഓട്ടോയിൽ പുറപ്പെട്ടു.. ആഡിറ്റോറിയത്തിൽ എത്തിയപ്പോ താലി കെട്ട് നടക്കുന്നു… ഫോട്ടോഗ്രാഫറന്മാർ രണ്ട് പേരുടെ വയറിനിടയിൽ കൂടെ തലയിട്ട് കല്യാണം കണ്ടു… നല്ലൊരു…
Read more